By ടി ആർ മേലൂർ
വർഷങ്ങൾ പത്തമ്പതു കഴിഞ്ഞു. എങ്കിലും എല്ലാം ഇന്നലെയെന്നപോലെ ഇപ്പോഴും ഓർമ്മയിലുണ്ട്.
വർഷങ്ങൾ പത്തമ്പതു കഴിഞ്ഞു. എങ്കിലും എല്ലാം ഇന്നലെയെന്നപോലെ ഇപ്പോഴും ഓർമ്മയിലുണ്ട്.
അന്നൊക്കെ അമ്പതുനോമ്പ് എന്ന് എന്ന് വച്ചാൽ അത് അമ്പത് ദിവസത്തെ നോമ്പ് തന്നെയായിരുന്നു. നല്ലപ്പോൾ മാത്രം ഞായറാഴ്ചകളിൽ മാത്രമുണ്ടായിരുന്ന മാംസം നോമ്പ് തുടങ്ങിയാൽ പിന്നെ ഈസ്റ്റർ ദിവസം വരെ ഞങ്ങളുടെ വീട്ടിൽ പൂർണ്ണമായി നിഷിധമായിരുന്നു. മാംസം മാത്രമല്ല മീനും ആ സമയത്ത് വീട്ടില്‍ കയറ്റാൻ അമ്മ സമ്മതിക്കില്ലായിരുന്നു . സാമാന്യം നല്ല കുടിയനായിരുന്ന അപ്പനും നോമ്പ് കാലത്ത് കുടിച്ചിരുന്നില്ല . നാട്ടിലെ ഏറ്റവും വലിയ കള്ളുകുടിയൻ കൊസ്ത്തോപ്പേട്ടൻ നോമ്പ് കാലത്ത് കുടിക്കില്ലായിരുന്നു . അതുകൊണ്ടാണ് അപ്പനും കുടിക്കാതിരുന്നത് . എന്റെ അപ്പൻ കള്ളുകുടിയൻ കൊസ്ത്പ്പേട്ടനെക്കാൾ മോശമാകാൻ പാടില്ലല്ലോ .
അപ്പൻ കുടിക്കാതിരുന്നതുകൊണ്ട് ആ നാളുകളിലൊക്കെ വീട്ടില്‍ സാമാന്യം സമാധാനമായിരുന്നു . അതുകൊണ്ട് വർഷത്തിൽ മുന്നൂറ്ററുപത്തഞ്ചു ദിവസവും നോമ്പായിരുന്നെങ്കിൽ നാന്നായിരുന്നെനെ എന്ന് പോലും ഞങ്ങൾ മക്കൾ ചിലപ്പോളൊക്കെ ആശിച്ചു പോയിട്ടുണ്ട് .
നോമ്പുകാലത്ത് ഒരുന്നേരത്തിന്റെ കാര്യത്തിൽ ഒരു ദാക്ഷിണ്യവും ഞങ്ങളുടെ അമ്മ കാണിച്ചിരുന്നില്ല . പക്ഷെ ഞങ്ങൾ പിള്ളേർക്ക് ഒരുന്നേരം ഒരു തരം സദ്യ പോലെയായിരുന്നു . കാരണം അപ്പനും അമ്മയ്ക്കും മാത്രമേ ഒരുന്നേരമുണ്ടായിരുന്നുള്ളൂ. ഞങ്ങൾ കൊച്ചുങ്ങൾക്ക് കാലത്ത് കഞ്ഞി കുടിക്കാമായിരുന്നു. ഉച്ചക്ക് നല്ല അസ്സൽ തീറ്റയായിരുന്നു താനും . കാരണം അപ്പനും അമ്മയും രാവിലും വൈകിട്ടും നോമ്പ് നോക്കുന്നതിനു പകരം വീട്ടുന്നത് ഉച്ചക്കായിരുന്നു . തൊപ്പിക്കുട വട്ടത്തിലുള്ള പപ്പടവും ആ ദിവസങ്ങളിലെ സ്പെഷ്യൽ ആയിരുന്നു . പപ്പടം പണ്ടാരത്തി ഈസ്റ്റർ ആയിട്ട് ഞങ്ങൾക്ക് ഫ്രീ തരുന്നതായിരുന്നു . കാരണം എല്ലാ ഓണത്തിനു ഞങ്ങൾ അവർക്ക് കായക്കുല ഫ്രീ കൊടുക്കുമായിരുന്നു . ഓണത്തിനു അവർ ഞങ്ങള്‍ക്ക് ഇഷ്ടം പോലെ പായസവും കൊണ്ട് തരുമായിരുന്നു . ഞങ്ങൾ ജീവിതത്തിൽ ആദ്യമായി പായസം കഴിച്ചത് അങ്ങനെ പണ്ടാരത്തി കൊണ്ടുവന്നു തന്നതാണ്
അന്നൊക്കെ എന്തായിരുന്നു പെസഹ വ്യാഴം എന്ന് വച്ചാൽ! അമേരിക്കയിലെപ്പോലെ വീടുകളിൽ പാലുകാച്ചി പള്ളീലും അമ്പലത്തിലും കൊണ്ടുവന്നോന്നുമല്ല ആളുകൾ അത് കുടിച്ചിരുന്നത് . പെസഹായുടെ ചടങ്ങുകൾ കഴിഞ്ഞാൽ ആ രാത്രി തന്നെ അടുത്ത ബന്ധുക്കളുടെ വീട്ടിലൊക്കെ എല്ലാവരും പോയിരിക്കും . അയൽ വീടുകളിലും തലേ രാത്രി വിട്ടു പോയ വീടുകളിലും ദുഃഖ വെള്ളിയാഴ്ച രാവിലെ തന്നെ എല്ലാവരും പാലുകുടിക്കാൻ പോകുമായിരുന്നു . ദുഃഖ വെള്ളിയാഴ്ച വൈകിട്ട് വരെ വീടുകളിൽ പാലുണ്ടാകും . ഹിന്ദുക്കളും മുസ്ലീങ്ങളും ഞങ്ങളുടെ വീട്ടിൽ പാല് കുടിക്കാൻ വരുമായിരുന്നു . നല്ലൊരു ഫീലിംഗ് ആയിരുന്നു അതൊക്കെ.
പാലിന്റെ കൂടെ കൽത്തപ്പം എന്ന് പറയുന്ന പുളിക്കാത്ത ഒരപ്പവും എന്റെ അമ്മ ഉണ്ടാക്കുമായിരുന്നു. നല്ല അപ്പമാണെന്ന് അത് നിന്നുന്നവരൊക്കെ പറയാറുണ്ടായിരുന്നു എങ്കിലും കാർഡ് ബോർഡ് തിന്നുന്ന അനുഭൂതിയാണ് അന്നൊക്കെ എനിക്കുണ്ടായിരുന്നത് . അമേരിക്കയിലെപ്പോലെ ഓവനോന്നും അന്നുണ്ടായിരുന്നില്ലല്ലോ . എങ്കിലും ഓവൻ പോലെയുള്ള ഒന്ന് അമ്മ തട്ടിക്കൂട്ടി ഉണ്ടാക്കുമായിരുന്നു . കൽത്തപ്പം ഉണ്ടാക്കുന്ന പാത്രത്തിനു മുകളിൽ ഒരു വറകലം വച്ചിട്ടു അതിൽ തീയിടും അമ്മ . അങ്ങനെ മുകളിൽ നിന്നും താഴെനിന്നും തീയിട്ടു ബേക്ക് ചെയ്തു ചുട്ടെടുക്കുന്ന ഒന്നായിരുന്നു കൽത്തപ്പം . പെസഹാ പാലിലേക്കു മുറിച്ചു മുറിച്ചു ഇട്ടാണ് ഞങ്ങൾ പിള്ളേർ അന്നൊക്കെ കൽത്തപ്പം കഴിച്ചിരുന്നത് .
ഇണ്ടേറിയപ്പം എന്ന വിചിത്ര നാമമുള്ള ഒരപ്പവും അമ്മ പെസഹായ്ക്കു പുഴുങ്ങുമായിരുന്നു . ഇണ്ടേറിയപ്പത്തിനും യാതൊരു രുചിയും ഉണ്ടായിരുന്നില്ല . അത് പെസഹാ പാലിൽ മുറിച്ചിട്ടാണ് ഞങ്ങൾ മനസ്സില്ലാ മനസ്സോടെ വിഴുങ്ങിയിരുന്നത് .
ഇണ്ടേറിയപ്പം എന്ന വിചിത്ര നാമമുള്ള ഒരപ്പവും അമ്മ പെസഹായ്ക്കു പുഴുങ്ങുമായിരുന്നു . ഇണ്ടേറിയപ്പത്തിനും യാതൊരു രുചിയും ഉണ്ടായിരുന്നില്ല . അത് പെസഹാ പാലിൽ മുറിച്ചിട്ടാണ് ഞങ്ങൾ മനസ്സില്ലാ മനസ്സോടെ വിഴുങ്ങിയിരുന്നത് .
എന്നാൽ കിണ്ണത്തപ്പം എന്ന് പറയുന്ന ഒരു അപ്പമുണ്ടായിരുന്നു . അതൊരു അപ്പം തന്നെയായിരുന്നു . കിണ്ണത്തിൽ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുന്ന ഒന്നായിരുന്നു കിണ്ണത്തപ്പം. എന്റെ അമ്മ അതിൽ ഒരു എക്സ്പെർറ്റ് ആയിരുന്നു എന്ന് പറയാതെ വയ്യ . അമ്മയുടെ കിണ്ണത്തപ്പം ഹലുവ പോലെയിരിക്കുമായിരുന്നു. നാക്കിൽ വച്ചാൽ അലിഞ്ഞു പോകുമായിരുന്നു അത് . അതുപോലെ കിണ്ണനായ ഒരു കിണ്ണത്തപ്പം ഇന്നുവരെ ഞാൻ തിന്നിട്ടില്ല .
ഏ.വി.യുടെ കഴിഞ്ഞ വ൪ഷം കാല് കഴുകി മുത്തിയ കോപ്പലിലെ ഫാ.ശാശേരി എന്ന ജെയനും ചിക്കാഗോയിലെ മറ്റൊരുത്തന്റെ ഭാരൃയായ സീമയും തമ്മില്‍ തമ്മില്‍ മേഗ്ലൂരില് വെച്ച് കല്ല്യാണം നടന്നു.
ReplyDeleteകണ്ണും കണ്ണും തമ്മില്‍ തമ്മില്‍ അനുരാഗമേ...........
നീ അറിഞ്ഞോ, ഏ.വി.യുടെ കാല് കഴുകി വെളളം കുടിച്ച ഫാ.ശാശേരിക്ക് ഇത്രയും പെട്ടെന്ന് പെണ്ണ് കിട്ടുമെന്ന്.
ഇത് കണ്ട ഗാ൪ലാഡ് ഫാ.ജോജി കാവാലത്തിന്റെ കാല് കഴുകി വെളളം കുടിച്ചുകാണും. അതുകൊണ്ടായിരിക്കും, ശവപെട്ടി ഫാ.ജോജിയായാലും ഭ൪ത്താക്കന്മാ൪ ഇല്ലാത്ത സമയത്ത് ഭാരൃമാ൪ ഫാ.ജോജിയുടെ അടുത്തുവാരാ൯ നിര നിരയായി നില്‍ക്കുന്നത്..................
Tom Varkey Said ...
ReplyDeleteThanks, Mr. T. R. for sharing your sweet memories of your "Pessaha Celebration." I have sweet memories myself which come pretty close. Along with the celebration of "Pessaha", I grew up also with the "Kozhikkatta Saturday" tradition celebrated on the Saturday before Hosanna Sunday. In my 60+ years of being a Syro-Malabar Catholic, there is not even a single year when I missed eating "kozhikkatta." My mom made the best "kozhikotta" that I have ever tasted even though I have not said that in front of my wife. I am sure you know why even though it is a fact. But she comes pretty close though. In my 39 years being in the U.S. for the first time Fr. Johnsty has introduced the "kozhikkatta" tradition in the Coppell church. O I was so happy to see this age-old tradition in my family being introduced in America. I sincerely hope that this will catch on to other Syro-Malabar parishes in the USA. Maybe this will lessen some the pain that people like me have been suffering ever since our Bishop Mar Jacob Angadiath has done away with the Crucifix. But one thing I am sure. The spiritual vacuum can never be filled with any "Kozhikotta" or "pessaha celebration" now matter how memorable or sweet. I sincerely hope and pray Fr. Johnsty has started a tradition that will catch on and make many sweet memories in the U.S. Syro-Malabar Church.
നെല്ലുവേലിയെന്ന സ്ഥലത്താണ് ഫാ.ജോജി, അന്നൃന്റെ ഭാരൃയേ ധ്യാനിപ്പിക്കാ൯പോയത് എന്ന്.
ReplyDelete15 വയസ്സ് പ്രായമുളള മകളാണ് കണ്ടുപിടിച്ചത് എന്ന്.
കാരൃം നടന്നില്ല. ചീത്തപേര് മാത്രം ബാക്കി.
Reply
ഈ നെല്ലുവേലിയെന്ന സ്ഥലത്തുനിന്നു വന്ന ഒരു എമ്പോക്കിയായിരുന്നല്ലോ രണ്ടു
വർഷങ്ങൾക്ക് മുൻപ് കോപ്പേൽ പള്ളിയുടെ പൊതുയോഗത്തിന്റെ അന്ന് കണക്കു
വെട്ടി തിരുത്തി 5,000 എന്നത് 10,000 ആക്കി മാറ്റിയത് . ആ പല്ലു തൊലിയന്റെ വീട്ടിൽ
ആണോ ഭാര്യയെ കുംബസാരിപ്പിക്കാൻ ജീൻസ് ജോജി പോയത് . അങ്ങനെയാണെങ്കിൽ
സൂക്ഷിക്കണം . ഇന്ന് ഭാര്യ , നാളെ അവൻ ആരെയൊക്കെ കുംബസാരിപ്പിക്കുമോ ?.
ക്ലാവർ കോപ്പേൽ പള്ളിയുടെ അൽത്താരയിൽ വയ്ക്കാൻ മിസ്റ്റർ ശാശ്ശേരിക്ക് പതിനായിരങ്ങൾ കൈക്കൂലി കൊടുത്ത കൽദായ വാദികൾ ഇനിയും പലതും
പഠിക്കേണ്ടിയിരിക്കുന്നു . ശാശ്ശേരി അതോടെ മിടുക്കനായി , ലക്ഷങ്ങൾ റെഡിമണി
കൊടുത്ത് ബാങ്കലൂരിൽ പ്ലാറ്റ് ഒരെണ്ണം സ്വന്തമാക്കി .
കർത്താവിനെ മലമുകളിലേക്ക് കൂട്ടികൊണ്ടുപോയി പിശാച് കാണാവുന്നിടത്തോളം
പ്രദ്ദേശം കാണിച്ചുകൊണ്ട് പറഞ്ഞു എന്നെ ആരാധിച്ചാൽ ഈ കാണുന്നതെല്ലാം നിനക്ക്
സ്വന്തം . അതിനു മറുപടിയായി ഈശോ പറഞ്ഞത് നീ നിന്റെ ദൈവമായ കർത്താവിനെ
പരീക്ഷിക്കരുത് എന്നുപറഞ്ഞു ആട്ടിയോടിച്ചു . സാത്താന്റെ സന്തതികളായ കുറെ
കൽദായ വാദികളുടെ പ്രേരണക്കനുസരിച്ച് കർത്താവിനെ ഒറ്റുകൊടുത്ത യൂദാസാണ്
മിസ്റ്റർ ശാശ്ശേരി . യേശുവിൽ ഉള്ള ദിവ്യത്വത്തിൽ ശാശ്ശേരിക്ക് വിശ്വാസം നക്ഷ്ടപ്പെട്ടു .
എല്ലാത്തിനും ഒടുവിൽ മറ്റൊരുവന്റെ ഭാര്യയെ അടിച്ചോണ്ട് പോയി .ഇതിനെല്ലാം
കൂട്ടുനിന്നതും പ്രതിഫലമായി കൈനിറയെ പണവും നൽകി ശാശ്ശേരിയെ ഇവിടെനിന്നു
യാത്രയാക്കിയത് ഈ നശിച്ച കൽദായവാദികൽ അല്ലെ . ഇതുകൊണ്ടൊന്നും കഴിഞ്ഞൂ
എന്ന് ആരും കരുതണ്ട .വടിക്ക് പോയിട്ടെയുള്ളൂ , അടി പുറകെ വരും . കാത്തിരുന്നു
കാണുക . ഒത്തിരിക്കാലം ആർക്കും നല്ലപിള്ള ചമഞ്ഞു നടക്കാൻ സാദിച്ചുവെന്നു വരില്ല .
What was the proudy nature of Nelluvelies.They were thinking they were the Church.Look at them and their behaviors.This type of incidents happen in families where addiction is there to alcohol or drugs.The priests know all these weaknesses and they exploit women from there.This is what happened here too.Please folks get rid of these tendencies and worship the real God take out the cross,I mean crucifix and hold it close and dear to your heart.No devils like this will enter in your family.Do all not as show off but to the glorification of God.Everything will be fine.
ReplyDeletePlease follow Jesus Christ and his teachings.Take the cross and live like Jesus did.Do not go after unknown and idols like Thoma cross.Follow the real cross the crucifix.It's power is immense.There is lot of lessons to learn from crucifix.What has anything in Thoma Cross.It is the sumbol of division,hatred,ego,anger and in fighting.
ReplyDeleteWhere there is cross there is peace.So get rid of this so called Thamara cross.Everything will be alright or God will give strength to face all in good spirit.
Look at both Sasseril and Saji Achan.One is the symbol of suffering still following Christ.The other is symbol of luxurious life.Where they are now?What Thoma cross people have to say now?Please worship real God and not satan.
ReplyDeleteഗാ൪ലാഡിനടുത്തുളള മറ്റൊരു സിറ്റിയുടെ പേരാണോ, നെല്ലുവേലി അഥവാ സണ്ണിവേലി.
ReplyDeleteഏതായാലും ഫാ.ജോജി, അന്നൃന്റെ ഭാരൃയേ ധ്യാനിപ്പിക്കാ൯പോയത് സ്ഥലം അധികം ദൂരമില്ലല്ലോ! അബടാ കൊച്ചുകളളാ, കാവാലം കൂട്ടിനുണ്ടായിരുന്നോ?
It is not only a problem for the priest but also family atmosphere.If husband is after publicity and cheap behaviour this will happen in any family.The wife is also equally responsible.
ReplyDeleteഏ.വി.യുടെയും ജോൺ ചാന്ത്പൊട്ട് ജോയിയുടെയും കാല് കഴുകി മുത്തിയ x കോപ്പലിലെ ഫാ.ശാശേരി അന്നൃന്റെ ഭാരൃയായ അടിച്ചുമാറ്റിയില്ലെങ്കിലെ അൽബുദമുളളു.
ReplyDeleteഫ്രാന്‍സിസ് മാര്‍പ്പാപ്പാ ജൂലൈയില്‍ ബ്രസീല്‍ സന്ദര്‍ശിയ്ക്കും
ReplyDeleteവത്തിക്കാന്‍സിറ്റി: ആഗോള കത്തോലിക്കാസഭയുടെ തലവന്‍ ഫ്രാന്‍സിസ് ഒന്നാമന് മാര്‍പ്പാപ്പാ ഈ വര്‍ഷം ജൂലൈയില്‍ ബ്രസീല്‍ സന്ദര്‍ശിയ്ക്കും. ബ്രസീലിലെ റിയോ ഡി ജനേറോയില്‍ നടക്കുന്ന 28ാമത് വേള്‍ഡ് യൂത്ത് ഡേയില്‍ സംബന്ധിയ്ക്കാനാണ് പാപ്പാ ബ്രസീലില്‍ എത്തുന്നത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഓശാനപ്പെരുനാളിന്റെ ഓര്‍മ്മപുതുക്കലും അതിനോടനുബന്ധിച്ചുള്ള ദിവ്യബലിയിലും മാര്‍പ്പാപ്പാ മുഖ്യ കാര്‍മ്മികനായിരുന്നു. ദിവ്യബലിമദ്ധ്യേ നടത്തിയ പ്രസംഗത്തിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്. ഒലിവിന് ചില്ലകള്‍ക്കു പകരം തെങ്ങിന്റെ ഇളംമടലില് കമനീയമായി നെയ്തെടുത്ത കുരുത്തോലകള്‍ കൊണ്ടു തീര്‍ത്ത പ്രതിരൂപത്തെയാണ് മാര്‍പാപ്പാ ആശീര്‍വദിച്ചത്.
സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ ചത്വരത്തില്‍ പ്രത്യേകം തയ്യാറാക്കിയ ബലിവേദിയിലാണ് പാപ്പാ ബലിയര്‍പ്പിച്ചത്. കുരിശിനെ സ്വീകരിച്ചാല്‍ സന്തോഷം ജീവിതത്തില്‍ കളിയാടുമെന്ന് മാര്‍പ്പാപ്പാ ദിവ്യബലിമദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.ദൈവം സൃഷ്ടിച്ച മനുഷ്യരാണ് നമ്മള് . അതില്‍ സ്ത്രീയും പുരുഷനുമുണ്ട്. ഇവര്‍ ദു:ഖത്തില്‍ കഴിയേണ്ടവരല്ല. ഒരുതികഞ്ഞ ക്രൈസ്തവന് ആണെങ്കില്‍ ഒരിയ്ക്കലും ക്ളേശത്തിന്റെ കടലില്‍ , ദുംഖത്തിന്റെ നിഴലില്‍ ജീവിയ്ക്കാനാവില്ല. ദൈവത്തിന്റെ പാതയില്‍ വിശ്വാസപൂര്‍വ്വം നടന്നാല്‍ ദൈവതൃക്കരങ്ങളില്‍ നാം സുരക്ഷിതരായിരിയ്ക്കും. അവന്റെ തോളില്‍ നാം വഹിയ്ക്കപ്പെടും. മാര്‍പാപ്പാ പറഞ്ഞു. നമുക്കുള്ളതില്‍ നിന്നും സന്തോഷം കണ്ടെത്താതെ ക്രിസ്തുവിലുള്ള സന്തോഷം നേടുകയാണ് വേണ്ടത്.
ജൂലൈയില്‍ ബ്രസീലിലെ ഡിജനേറോയില് നടക്കുന്ന 28 മത് വേള്‍ഡ് യൂത്ത് ഡേയെപ്പറ്റിയും പാപ്പാ പരാമര്‍ശിച്ചു. നമുക്ക് ബ്രസീലില്‍ കണ്ടുമുട്ടാമെന്ന് പാപ്പാ യുവാക്കളെ ആശംസിച്ചു.ജൂലൈ 23 മുതല്‍ 28 വരെയാണ് കത്തോലിക്കാ സഭയുടെ ആഭിമുഖ്യത്തിലുള്ള വേള്‍ഡ് യൂത്ത് നടക്കുന്നത്. 26 മത് വേള്‍ഡ് യൂത്ത് ഡേ സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ 2011 ഓഗസ്റ്റിലായിരുന്നു നടന്നത്.
വിശുദ്ധ കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശ്വാസത്തിന്റെ ആഴം വര്‍ദ്ധിപ്പിയ്ക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പടെ പതിനായിരങ്ങള്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ സ്ക്വയറില്‍ എത്തിയിരുന്നു. മാര്‍പ്പാപ്പായുടെ ദിവ്യബലിയോടെ വത്തിക്കാനില്‍ വിശുദ്ധവാരാചരണത്തിന് തുടക്കമായി.
സമയത്തിന്റെ വിലയും അതിന്റെ ഒരു പോക്കും !.
ReplyDeleteസൃഷ്ടിക്കുന്നതിനു സമയം വേണം . സൃഷ്ടിക്കുന്നത് വളരാനും അത് വളർന്നു വലുത്
ആകാനും സമയം വേണം . പൂക്കുന്നതിനും കായ്കൾ പിടിക്കുന്നതിനും വേണം
സമയം . ഫലങ്ങളായാൽ പിന്നെ പറിച്ചെടുക്കാനും വേണം സമയം . എന്നാൽ
എല്ലാത്തിനും ഒടുവിൽ അത് ഉപയോഗത്തിൽ കൊള്ളിക്കാൻ സമയം കിട്ടിയെന്നു
വരില്ല . അപ്പോഴേക്കും മരണം ഒരു കള്ളനെപ്പോലെ വന്നു സൃഷ്ടികർത്താവിനെ
കൂട്ടികൊണ്ടുപോയാൽ ചെയ്യ്തതെല്ലാം പാഴ് വേലയായി പോകും . അതുകൊണ്ട്
മരണത്തിനുമാത്രം സമയമില്ല . കട്ടുമുടിച്ചും അന്യന്റെ മുതൽ പിടിച്ചുപറി ച്ചും
കൊള്ളയടിച്ചും സ്വരൂപിച്ചു കൂട്ടിയാൽ സ്വന്തം മക്കൾക്കുവരെ അനുഭവിക്കാൻ
യോഗം ഉണ്ടായിരുന്നുവെന്നു വരില്ല . ദൈവം തന്ന വിലയേറിയ ജീവൻ ഒരിക്കലും നഷ്ടപ്പെടുത്തരുത് . വിശുദ്ധകുരിശിൽ അഭയം കണ്ടെത്തുക . നമ്മുടെ പാപങ്ങളും
പാപ കറകളും കഴുകി കളഞ്ഞത് ഈ കുരിശിൽ മരിച്ചവന്റെ രക്തം കൊണ്ടാണ് .
നീ ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നിനക്ക് നക്ഷ്ടമായാൽ അതുകൊണ്ട്
നിനക്ക് എന്ത് പ്രയോചനം . അതുകൊണ്ട് ദൈവം തന്ന ജീവിതത്തിനു നന്ദി പറഞ്ഞു
അവിടുത്തോടൊപ്പം ആയി തീരുവാൻ പ്രാര്തിച്ചു ഒരുങ്ങുക . മരണമെന്ന കള്ളൻ
എപ്പോൾ വരുമെന്ന് നമുക്കാർക്കും അറിയില്ലല്ലോ . മരണത്തിനു സമയമില്ല ,ജാഗ്രതൈ .
There is truth in this allegations.Otherwise the priest should have come out in denying this.
ReplyDeleteഇന്ത്യന്‍ ജനത വോട്ടു ചെയ്യുന്നത് ആട്ടിന്കൂട്ടങ്ങളെപ്പോലെയെന്ന് മാര്‍ക്കണ്ഡേയ കട്ജു
ReplyDeleteന്യൂഡല്‍ഹി: ഇന്ത്യയിലെ 90 ശതമാനം ജനങ്ങളും വോട്ടു ചെയ്യുന്നത് ആട്ടിന്കൂട്ടത്തെപ്പോലെയാണെന്ന് പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്മാന് മാര്‍ക്കണ്ഡേയ കട്ജു. ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഒരു സമ്പൂര്‍ണ ജനാധിപത്യരാജ്യമല്ല. ജാതിയും മതവുമനുസരിച്ച് വോട്ടു ചെയ്യുന്ന ആട്ടിന്കൂട്ടങ്ങളാണ് ഇന്ത്യന്‍ ജനത. പാര്‍ലമെന്റില്‍ അനേകം കുറ്റവാളികളുണ്െടന്നും കട്ജു പറഞ്ഞു. ജാതിയുടെ അടിസ്ഥാനത്തില്‍ അധികാരത്തില്‍ വരുന്നവര്‍ ഭരിക്കുന്ന ഇന്ത്യയില്‍ താന്‍ വോട്ടു ചെയ്യില്ല. ഇത് ഒരിക്കലും ജനാധിപത്യമല്ലെന്നും താന്‍ വര്ഗീയശക്തികള്ക്കെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
ReplyDeleteകണിംപടി ജോജി GARLAND ൽ ഉണ്ടാക്കിയ വെച്ച നാറ്റകെസ് ഒതുക്കി തീർക്കാനുള്ള പ്ലാൻ
പരാജയപ്പെട്ടതയാണ് ഒരു പ്രധാന തലമുതിർന്ന മദ്ധ്യസ്ഥൻ തരുന്ന സൂചന . ബിഷപ്പ് ഇടപെട്ടതായും
കണ്‍ഫേം ആയിട്ടു ഉണ്ട് ... ആയതിനാൽ FR കാണിയംപടിക്ക് വീട്ടിൽ പാർടിക്ക് വിളിച്ചു freeയായി
ബ്രെസ്ടും , സ്റ്റെക്കും കൊടുക്കുന്നവൻ ജാഗ്രതെ !! പ്രധാനമായും പള്ളിടെ അടുത്ത് താമസിക്കുന്ന
കുറച്ചു വീട്ടുകാർ , കോടുത്ത കയിക് തന്നെ ഇ മൂരികുട്ടൻ തിരിച്ചു കടിക്കാൻ ഇടവരുത്തരുതേ ...
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
DEAR FR joji kaniampadi ..its been over 5 years at GARLAND church!! plz move out
ReplyDeleteറോമിൽ കുരിശിന്റെ വഴിക്ക് പതിനായിരങ്ങൾ
ReplyDeleteമാർപാപ്പ :- പ്രാർഥനയുടെ ആഴമായ അനുഭവമാണ് കുരിശെന്ന് മാർപാപ്പ സന്ദേശത്തിൽ
പറഞ്ഞു .അത് ആത്മീയതയെ ധന്യമാക്കുന്നു .ലോകത്തിൽ സംഭവിക്കുന്ന തിന്മയോടുള്ള
ദൈവത്തിന്റെ പ്രതികരണമാണ് അതെന്നും കാരുണ്യം , ക്ഷമ , സ്നേഹം എന്നീ മാർഗ്ഗങ്ങളിലൂടെയാണ് ആ പ്രതികരണം ദൈവം വെളിപ്പെടുത്തുന്നതെന്നും മാർപാപ്പ
കൂട്ടിച്ചേർത്തു . കുരിശിനെ സ്വീകരിക്കുമ്പോൾ ദൈവസ്നേഹത്തിന്റെ വലിയ അനുഭവം
ഉണ്ടാകും . മറിച്ചു അതിനെ തിരസ്കരിക്കുമ്പോൾ ശിക്ഷാനുഭവം ഉണ്ടാകും .തിന്മയുടെ
ശക്തിയെ കുരിശുവഴി നേരിടണമെന്നും മാർപാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു .
വിശുദ്ധ കുരിശിനുപകരം തിന്മയുടെ പ്രതീകമായ പവ്വത്തിലിന്റെ ക്ലാവർ (താമര)
കുരിശല്ല മാർപാപ്പ ഉദ്ദേശിച്ചത് , ഈശോ നമ്മുടെ പാപങ്ങൾ ഏറ്റു വാങ്ങി നമുക്ക്
വേണ്ടി മരണം വരിച്ച ആ വിശുദ്ധ കുരിശിനെ ഉദ്ദേശിച്ചാണ് . ഇന്ന് നമ്മുടെ ഇടയിൽ നിലനിന്നുപോരുന്ന കലഹത്തിനും ഭിന്നിപ്പിനും കാരണം ഈ തിന്മയുടെ പ്രതീകമായ
ക്ലാവർ അല്ലങ്കിൽ താമര കുരിശല്ലേ , അതിനെ എന്നേക്കുമായി ഉപേക്ഷിക്കുക . പകരം
വിശുദ്ധ കുരിശിന്റെ വഴിയെ പോകുക , നീയും നിന്റെ കുടുംബവും രക്ഷ നേടും .
ചെന്നായ്ക്കളുടെ ഇടയിലെ കുഞ്ഞാടുകൾ !.
ReplyDeleteഈ വർഷത്തെ വലിയ നോമ്പുകാലം ഉയർപ്പുഞ്ഞായറോട്കൂടി പരിയവസാനിച്ചു .
ഈ നോമ്പുകാലം ചിലർക്കെല്ലാം വേദനാജനകം ആയിരുന്നു . രണ്ടു മൂന്നു വർഷങ്ങൾ
ആയിട്ട് ഈ പതിവ് തുടരുന്നു എന്നതാണ് സത്യം . രണ്ടു വർഷങ്ങൾക്കു മുൻപ് ഒരു
നോമ്പുകാലത്തായിരുന്നു കോപ്പേൽ പള്ളിവികാരി ഫാ .സജിയെ ബിഷപ്പ് മാർ
ജേക്കബു അങ്ങാടിയത്ത് നാടുകടത്തിയത് . വിശുദ്ധ കുരിശു പള്ളിയിൽ അല്ത്താരയിൽ
സ്ഥാപിച്ചതിനായിരുന്നു അത് . പിന്നീട് വന്ന ഫാ . വർഗ്ഗീസ് ബ്ലാ ബ്ലാ ആരോടും പറയാതെ
കയ്യിൽ കിട്ടിയെതെല്ലാം എടുത്തോണ്ട് ഒളിച്ചോടി . അതിനുശേഷം വന്ന ഫാ . ശാശ്ശേരി
കോപ്പേൽ ആകെ ഇളക്കിമറിച്ചു . അങ്ങാടിയുടെ അരുമ ശിക്ഷ്യഗണത്തിൽപെട്ട ശാശ്ശേരി
എന്ന സ്ത്രീലംബടൻ കോപ്പെലിലെ പല തരുണീമണികളുടെയും മടിക്കുത്ത് അഴിച്ചു .
പൊറുതിമുട്ടിയപ്പോൾ ജനം ഇളകി . ഇതിനു മുൻപ് ഷിക്കാഗോയിൽ ആയിരുന്നപ്പോൾ
അകന്ന ബെന്തുവിന്റെ ഭാര്യയുമായി അടുപ്പത്തിലായ മിസ്റ്റർ ശാശ്ശേരിയെ പിതാവ്
അങ്ങാടിയത്ത് കോപ്പെലിലോട്ടു സ്ഥലം മാറ്റുകയായിരുന്നു . ശാശ്ശേരിയുടെ കള്ളത്തരം
കണ്ടുപിടിച്ച അങ്ങാടിയത്ത് അന്ന് ഒരു തീരുമാനം എടുക്കുന്നതിനു പകരം ആ പരമ
ദ്രോഗിയെ കോപ്പെലിലോട്ടു നിയമിക്കുകയായിരുന്നു . അതും മാൻ : പൂർവ്വം തന്നെ .
ഫാ . സജി അന്ന് സ്ഥാപിച്ച ക്രൂശിതരൂപം ഏതുവിധേനയും താഴെയിറക്കുക എന്ന ഒറ്റ
ദുരുദ്ദേശത്തോടെ ആയിരുന്നു ആ നിയമനം . കാള വാലുപൊക്കുന്നതു എന്തിനെന്നു
അറിയാവുന്ന കോപ്പേൽ ജനം തന്ത്രപൂർവ്വം കാര്യങ്ങൾ മന : സിലാക്കി അതനുസരിച്ച്
മുൻപോട്ടു നീങ്ങി . ഇതിനിടയിലാണ് കാമവെറി പൂണ്ട മിസ്റ്റർ ശാശ്ശേരിയെ കയ്യോടെ
ഇടവകക്കാർ പിടികൂടുന്നത് . നാട്ടിലോട്ടു മടങ്ങുകയല്ലാതെ വേറെ നിവൃത്തി
ഇല്ലാതായി പിന്നെ മിസ്റ്റർ ശാശ്ശേരിക്ക് . സ്വന്തം ഭാര്യയേയും വേണ്ടിവന്നാൽ മക്കളെ
വരെ മിസ്റ്റർ ശാശ്ശേരിക്ക് കാഴ്ച്ച വയ്ക്കാൻ തയ്യാറായ ചുരുക്കം ചില കൽദായ
നാറികൾ അവസാനം ശാശ്ശേരിയെ വിലക്കെടുത്തു . ചേന A . V . തോമയുടെ
നേതൃത്വത്തിൽ പിരിച്ചെടുത്ത ഭീമമായ ഒരു തുക ശാശ്ശേരിയെ കാട്ടി ക്ലാവർ കുരിശെന്ന
ആ കള്ളകുരിശു അൽത്താരയിൽ വയ്ക്കാൻ ശാശ്ശേരി നിർബന്തിതനയി . ഈ നാറികൾ
അറിഞ്ഞില്ല സ്വന്തം ഭാര്യയുടെയും മക്കളുടെയും മടിക്കുത്തഴിച്ചവനാണ് ഈ പരമ
ദ്രോഗിയെന്ന സത്യം . പശുവിന്റെ കടിയും മാറി കാക്കയുടെ വിശപ്പും അകന്നു .
കിട്ടിയതു ലാഭം എന്നുകരുതി ശാശ്ശേരി പൊടിയും തട്ടി സ്ഥലം വിട്ടു . ചില കുറച്ചു
തരുണിമണികൾ കരഞ്ഞുകൊണ്ട് എയർപോർട്ട് വരെ പോയി . അത് അങ്ങ് കെട്ടടങ്ങി
എന്നുകരുതിയിരിക്കുമ്പോൾ ദേ പോയി ദാ വന്നു എന്നുപറയുംപോലെ മറ്റൊന്ന് കൂടി
സംഭവിച്ചിരിക്കുന്നു . ഗാർലാണ്ടിലെ ജീൻസ് ജോജിയുടെ ഇ - മെയിൽ കുമ്പസാരം .
ഇവന്മാർക്ക് ഇതല്ലാതെ മറ്റൊന്നും അറിയില്ലേ . അമ്മയെയും പെങ്ങളെയും കണ്ടാൽ
തിരിച്ചറിയാത്ത വർഗ്ഗം . ആണ്ടെ തല്ലും വാങ്ങിച്ചു കെട്ടി പട്ടി മോങ്ങുംപോലെ
മോങ്ങികൊണ്ട് നടക്കുന്നു . എനിക്ക് അറിയാൻ പാടില്ലാത്തതുകൊണ്ട് ചോദിക്കുകയാ
ഈ പൌരോഗത്യം എന്നാൽ ഇടവക ജനങ്ങളുടെമേൽ കുതിര കേറാനുള്ള ലൈസൻസ്
ആണോ . അവരുടെ ഭാര്യമാരെയും കുഞ്ഞുങ്ങളെയും അപകരിക്കാനുള്ള ലൈസൻസ്
ആണോ . പ്രാൻസീസ് ഒന്നാമൻ മാർപാപ്പ പറഞ്ഞിരിക്കുന്നപോലെ എന്തെങ്കിലും ഗുണ
വിശേഷം ഇവർക്കുണ്ടോ . കാഞ്ഞിരപ്പിള്ളിയിലെ അറയ്ക്കലും . ചെങ്ങനാശ്ശെരിയിലെ
പവ്വത്തിലും ഒക്കെ മാർപാപ്പ പറഞ്ഞതുപോലെ ആണോ ജീവിക്കുന്നത് . പിതൃ
സഹോദരന്റെ വസ്തുവകകൾ അറയ്ക്കൽ തിരിച്ചുകൊടുക്കുമോ . പാവങ്ങളെ
ദ്രോഗിക്കാതെ അവർക്കു വേണ്ടുന്നത് നൽകി സഹായിക്കുമോ . ജീവിതത്തിൽ എളിമ
കൈവരുത്തുമോ . വെള്ളയടിച്ച കുഴിമാടങ്ങളെ പോപ്പ് പറയുന്നതുപോലെ സഭയിൽ
തുടരാമെങ്കിൽ മാത്രം സഭയിൽ നിന്നാൽമതി ,അല്ലങ്കിൽ പുകഞ്ഞ കൊള്ളി പുറത്തു .
ഇനി ഇതുപോലുള്ള കള്ളന്മാരുടെ ഭരണം ജനങ്ങള്‍ അംഗീകരിക്കില്ല . അടിച്ചു പുറത്തു
കളയും .
.വെറുമൊരു പേരല്ല ഫ്രാന്‍സിസ്Published on 31 Mar 2013പി.ജെ.ജോസ്
ReplyDeleteകത്തോലിക്കാ സഭയുടെ പുതിയ തലവനായി പോപ്പ് ഫ്രാന്‍സിസ് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ടൈം മാസിക അദ്ദേഹത്തെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചു.പുതിയ പോപ്പിനെക്കുറിച്ചും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചും കത്തോലിക്കാ സഭയെക്കുറിച്ചു സഭയും പുതിയ പോപ്പും നേരിടുന്ന ,നേരിടേണ്ട വെല്ലുവിളികളൈക്കുറിച്ചുമൊക്കെ ഇതില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ബൈബിളിലെ ധൂര്‍ത്ത പുത്രന്റെ ഉപമയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.
ധനികനായ പിതാവില്‍ നിന്നും തനിക്കുള്ള ഓഹരി മുഴുവന്‍ വാങ്ങി അത് ധൂര്‍ത്തടിച്ചു കളഞ്ഞയാളാണ് മുടിയനായ പുത്രന്. എല്ലാം നശിപ്പിച്ച് തിരിച്ചെത്തിയ മകനെ പക്ഷേ പിതാവ് സ്നേഹപൂര്‍വ്വം സ്വീകരിക്കുന്നു. കത്തോലിക്കാ സഭ വിട്ടുപോയവരെ തിരികെ കൊണ്ടുവരാന്‍ റോമിലെ കര്‍ദ്ദിനാള്‍മാര്‍ മുടിയനായ പുത്രന്റെ ഉപമ ഉപയോഗിക്കാറുണ്ട്. പക്ഷേ ദരിദ്രരുടെ പക്ഷത്ത് നില്ക്കുന്ന, എളിമയുടെ അപ്പസ്തോലനെന്ന് സ്ഥാനമേറ്റപ്പോള്‍ തന്നെ വിലയിരുത്തപ്പെട്ട ഫ്രാന്‍സിസ് പാപ്പ ധൂര്‍ത്ത പുത്രന്റെ ഉപമയെ വേറൊരു അര്‍ത്ഥത്തിലായിരിക്കും കാണുകയെന്നതാണ് ടൈം മാസികയിലെ ലേഖനത്തില്‍ വിലയിരുത്തുന്നത്. ആധുനിക കാലഘട്ടത്തില്‍ ഇപ്പോള്‍ ധൂര്‍ത്തപുത്രന്റെ റോള്‍ സഭയ്ക്കാണ്. ജനങ്ങളില്‍ നിന്നും സഭ ഏറെ അകന്നിരിക്കുകയാണ്. അവരിലേക്ക് തിരിച്ചെത്താനുള്ള ശ്രമമാണ് സഭ നടത്തേണ്ടത് എന്ന അര്‍ത്ഥത്തിലായിരിക്കും മുടിയനായ പുത്രന്റെ ഉപമയെ ഫ്രാന്‍സിസ് പാപ്പ കാണുകയെന്ന വിശ്വാസമാണ് ലേഖനത്തിലുള്ളത്.
അര്‍ജന്റീനയില്‍ നിന്നുള്ള ജോര്‍ജ് മരിയോ ബര്ഗോളിയോയെന്ന ജസ്യൂട്ട് കര്‍ദ്ദിനാള്‍ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് ചരിത്രത്തിന്റെ വലിയ ഒരു നിയോഗമായാണ് വിലയിരുത്തപ്പെടുന്നത്. സമ്പത്തിനൊപ്പംതന്നെ ദാരിദ്ര്യവും വരിഞ്ഞുമുറുക്കുന്ന ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ പോപ്പിന് സഭയ്ക്കും ലോകത്തിനും ഏറെ നല്കാന് കഴിയുമെന്ന ശുഭാപ്തി വിശ്വാസമാണ് എവിടെയുമുള്ളത്. കര്‍ദ്ദിനാളിന്റെ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച്, പാവപ്പെട്ടവരോടൊപ്പം ജീവിച്ച, അവര്‍ക്കൊപ്പം ലോക്കല്‍ ബസ്സുകളില്‍ യാത്ര ചെയ്ത, ഭക്ഷണം സ്വയം പാകം ചെയ്തു കഴിക്കുന്ന പുതിയ പോപ്പിന്റെ ജീവിത സാക്ഷ്യം തന്നെയാണ് ഈ വിശ്വാസത്തിന്റെ കാതല്‍.
പേരില്‍ തന്നെ പുതുമ
പേര് തിരഞ്ഞെടുത്തപ്പോള്‍ തന്നെ തന്റെ വഴികള്‍ വ്യത്യസ്തമാണെന്ന് പുതിയ പാപ്പ ലോകത്തിന് വെളിപ്പെടുത്തി. കത്തോലിക്കാ സഭയുടെ രണ്ടായിരത്തിലധികം വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഫ്രാന്‍സിസ് എന്ന പേര് ഒരു മാര്‍പ്പാപ്പ സ്വീകരിക്കുന്നത്. പാവങ്ങളുടെ പുണ്യവാളന് എന്നറിയപ്പെടുന്ന അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ (നമ്മുടെ പ്രാഞ്ചിയേട്ടന് സിനിമയിലെ ഫ്രാന്‍സിസ് പുണ്യാളന് തന്നെ) പേരിന് വലിയ അര്‍ത്ഥതലങ്ങളുണ്ട്.
ദരിദ്രരരോടും സകല ജീവജാലങ്ങളോടുമുള്ള സ്നേഹത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിച്ച വിശുദ്ധനാണ് അസ്സീസ്സിയിലെ ഫ്രാന്‍സിസ്. ഉന്നതകുലജാതനായിട്ടും സമ്പത്തിന്റെ മടിത്തട്ടില്‍ അഭിരമിച്ചിട്ടും അതെല്ലാം ക്രിസ്തുവിനോടും മനുഷ്യനോടുമുള്ള സ്നേഹത്തെ പ്രതി ഉപേക്ഷിച്ച് ദാരിദ്ര്യം വ്രതമായെടുത്തയാള്‍. അവസാനത്തെ ഉടുതുണി പോലും തെരുവിലെ ദരിദ്രന് കൊടുത്തയാള്‍.
ഇങ്ങനെയുള്ള പേര് സ്വീകരിച്ച പുതിയ മാര്‍പ്പാപ്പയ്ക്ക് ദരിദ്രരുടെ പക്ഷത്തു നിന്ന് സഭയെ മുന്നോട്ട് നയിക്കാനാകുമെന്നാണ് ദൈവശാസ്ത്രജ്ഞന്മാര് വിലയിരുത്തുന്നത്.സമ്പത്തിലും അധികാരത്തിലും അമര്‍ന്ന് ജനങ്ങളില്‍ നിന്ന് ഏറെ അകന്നുപോയെന്ന വിമര്‍ശനം കത്തോലിക്കാ സഭ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പ് പ്രതീക്ഷ പകരുന്നതു തന്നെ.
എളിമയുടെ വഴിയേ
ReplyDeleteജീവിതത്തിലെ ലാളിത്യം അദ്ദേഹം തുടരുമെന്നതാണ് മാര്‍പ്പാപ്പയായി സ്ഥാനമേറ്റ ശേഷവുമുള്ള ഫ്രാന്‍സിസ് പാപ്പയുടെ പ്രവൃത്തികള്‍ തെളിയിക്കുന്നത്.മാര്പ്പായ്ക്കുവേണ്ടിയുള്ള പ്രത്യേക അപാര്‍ട്മെന്റ് ഉപയോഗിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പകരം രണ്ട് മുറികള്‍ മാത്രമാണ് ഉപയോഗപ്പെടുത്തുക. മറ്റ് കര്ദ്ദിനാള്മാരോടൊപ്പമായിരിക്കും ഭക്ഷണം കഴിക്കുകയെന്നും ഫ്രാന്‍സിസ് പാപ്പ വെളിപ്പെടുത്തിയിട്ടുണ്ട്.
രണ്ട് മാര്‍പ്പാപ്പമാര്‍ കണ്ടുമുട്ടുന്നു
കത്തോലിക്കാ സഭനേരിടുന്ന ഒരു വലിയ പ്രതിസന്ധിയായിരിക്കും ഒരേ സമയം രണ്ട് മാര്പ്പാപ്പമാരുള്ളതെന്ന് (ഒരാള്‍ സ്ഥാനമൊഴിഞ്ഞതാണെങ്കിലും ) വിലയിരുത്തപ്പെട്ടിരുന്നു്.പുതിയ പാപ്പായ്ക്ക് താന്‍ വിധേയനായിരിക്കുമെന്ന് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ വ്യക്തമാക്കിയിരുന്നെങ്കിലും ഈ രീതിയിലാണ് കാര്യങ്ങള്‍ പോയത്.അത്തരമൊരു സാഹചര്യത്തില്‍ മാര്‍ച്ച് 23ന് ഫ്രാന്‍സിസ് പാപ്പ, ബനഡിക്റ്റ് പാപ്പയെ കാസില്‍ ഗൊണ്ടോള്‍ഫോയിലെ അദ്ദേഹത്തിന്റെ വസതിയില്‍ പോയി കണ്ടതിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു.
മാര്‍പ്പാപ്പയെ മുട്ടുകുത്തിയാണ് സ്വീകരിക്കുക.തനിക്കുമുന്നില്‍ മുട്ടുകുത്തിയ ബെനഡിക്റ്റ് പിതാവിനെ ഫ്രാന്‍സിസ് പാപ്പ തടഞ്ഞു.നമ്മള് സഹോദരന്മാരാണ് .നമുക്ക് ഒരുമിച്ചു പ്രാര്‍ത്ഥിക്കാം എന്നായിരുന്നു പാപ്പ തന്റെ മുന്‍ഗാമിയോട് പറഞ്ഞത്. സ്വയം എളിമപ്പെടുകയെന്ന ക്രിസ്തു വചനത്തിന്റെ നേര്സാക്ഷ്യമാകാന് ഫ്രാന്‍സിസ് പാപ്പയ്ക്ക് തന്റെ പ്രവൃത്തിയിലൂടെ സാധിച്ചു.
മറ്റ് മതങ്ങളുമായുള്ള ബന്ധം -പ്രത്യേകിച്ച് ഇസ്ലാമുമായുള്ള - മെച്ചപ്പെടുത്തുന്നതിനേക്കുറിച്ചും പുതിയ പോപ്പിന് വ്യക്തമായ ധാരണകളുണ്ട്. മറ്റ് മനുഷ്യരെ മറന്നുകൊണ്ട് ദൈവവുമായുള്ള ബന്ധം യഥാര്‍ത്ഥ ബന്ധം സാധ്യമാകില്ലെന്ന് വ്യക്തമാക്കുന്ന ഫ്രാന്‍സിസ് പാപ്പയില്‍ ലോകം പുതിയൊരു മാതൃകയെയാണ് കാണുന്നത്.
ഏറെ നന്മകള് ചെയ്യുമ്പോഴും അതിലേറെ വിമര്‍ശനം കേള്‍ക്കുന്നുണ്ട് കത്തോലിക്കാ സഭ. ദരിദ്രരുടെയും ശബ്ദമില്ലാത്തവരുടെയും അശരണരുടെയുമൊക്കെ ആശ്രയമാണ് സഭ. ഇതില്‍ നിന്ന് വ്യതിചലിച്ച് സമ്പത്തിനും അധികാരത്തിനുമൊക്കെ പ്രാമുഖ്യം നല്‍കുമ്പോഴാണ് വിമര്‍ശനങ്ങള്‍ ഏറുന്നത്.ഇതില്‍ വാസ്തവമുണ്ടു താനും.
ജനങ്ങളില്‍ നിന്ന് സഭ ഏറെ അകന്നു പോയി എന്നതാണ് ഏറ്റവും വലിയ വിമര്‍ശനം.ധാരാളം ആളുകള്‍ വിട്ടുപോകുന്ന ഗുരുതരമായ പ്രതിസന്ധിയാണ് യൂറോപ്പിലും ലാറ്റിനമേരിക്കയിലുമൊക്കെ കത്തോലിക്കാ സഭ നേരിടുന്നത്. അംഗങ്ങളെ കൂട്ടുക എന്നതിനപ്പുറം സഭയ്ക്ക് സാമൂഹ്യമായ വലിയ ഉത്തരവാദിത്വമുണ്ട്.
സമ്പത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഏറെയുള്ള ലാറ്റിനമേരരിക്കയിലും ദരിദ്രനാരായണന്മാരുടെ ആഫ്രിക്കയിലുമൊക്കെ സഭയ്ക്ക് ഏറെ പ്രവര്‍ത്തിക്കാനുണ്ട്.പാവങ്ങളുടെ പക്ഷത്ത്നിന്ന് ദാരിദ്യത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിച്ച അസ്സീസ്സിയിലെ ഫ്രാന്‍സിസിന്റെ പേരുകാരനായ പുതിയ പാപ്പയുടെ പ്രസ്കതി ഇവിടെയാണ്.