Endogamy സംബന്ധിച്ച് ക്നാനായ സമുദായത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയെപ്പറ്റിയുള്ള ചര്‍ച്ച സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട്ട് വച്ചു നടന്നു . ക്നാനായ അല്മായരെ പ്രതിനിധീകരിച്ചു KCCNA പ്രസിഡന്റ് ഡോ ഷീന്‍സ് ആകശാലയും, ക്നാനായ റീജിയനെ പ്രതിനിധീകരിച്ചു ഫാ മുത്തോലവും, കോട്ടയം രൂപത ബിഷപ്പുമാരായ മാര്‍ മൂലക്കാട്ടും മാര്‍ പണ്ടാരശ്ശേരിയുമാണ് സഭാ തലവന്‍ മാര്‍ ആലഞ്ചേരിയുമായി കൂടിക്കാഴ്ച്ച നടത്തിയത് .
കൂടിക്കാഴ്ച്ച വന്‍ വിജയമായിരുന്നു എന്നാണു വേള്‍ഡ് ക്നാ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വിലയിരുത്തുന്നതു. ഡോ ഷീന്സിനെ, ഗോലിയാത്തിനെ തോല്‍പ്പിച്ച ദാവീദായിട്ടും, ക്നാനായ സമുദായത്തിന്റെ രക്ഷകനായിട്ടും, ഒരു അഭിനവ ക്നായി ത്തോമ്മനായിട്ടുപോലും പ്രസ്തുത മാധ്യമങ്ങള്‍ പുകള്ത്തി കണ്ടു .
യഥാര്‍ത്ഥ സത്യം ഡോ ഷീന്സിനൊ ക്നാനായാക്കാര്ക്കോ മനസ്സിലായിട്ടുണ്ടോ എന്ന് ഞങ്ങള്‍ സംശയിക്കുന്നു .
ഒന്നര മണിക്കൂര്‍ നേരത്തെ ചര്‍ച്ചക്കൊടുവില്‍ ഡോ ഷീന്‍സ് എന്ന മൃഗഡോക്റ്ററെ ഡോ ആലഞ്ചേരി ഒരു മരക്കഴുതയാക്കി എന്നതാണ് സത്യം .
എങ്ങനെ ആലഞ്ചേരി അദ്ദേഹത്തെ മരക്കഴുതയാക്കി? വിശദമായ നിരൂപണം ഉടനെ .
കൂടിക്കാഴ്ച്ച വന്‍ വിജയമായിരുന്നു എന്നാണു വേള്‍ഡ് ക്നാ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വിലയിരുത്തുന്നതു. ഡോ ഷീന്സിനെ, ഗോലിയാത്തിനെ തോല്‍പ്പിച്ച ദാവീദായിട്ടും, ക്നാനായ സമുദായത്തിന്റെ രക്ഷകനായിട്ടും, ഒരു അഭിനവ ക്നായി ത്തോമ്മനായിട്ടുപോലും പ്രസ്തുത മാധ്യമങ്ങള്‍ പുകള്ത്തി കണ്ടു .
യഥാര്‍ത്ഥ സത്യം ഡോ ഷീന്സിനൊ ക്നാനായാക്കാര്ക്കോ മനസ്സിലായിട്ടുണ്ടോ എന്ന് ഞങ്ങള്‍ സംശയിക്കുന്നു .
ഒന്നര മണിക്കൂര്‍ നേരത്തെ ചര്‍ച്ചക്കൊടുവില്‍ ഡോ ഷീന്‍സ് എന്ന മൃഗഡോക്റ്ററെ ഡോ ആലഞ്ചേരി ഒരു മരക്കഴുതയാക്കി എന്നതാണ് സത്യം .
എങ്ങനെ ആലഞ്ചേരി അദ്ദേഹത്തെ മരക്കഴുതയാക്കി? വിശദമായ നിരൂപണം ഉടനെ .
കോപ്പലിലെ ആസന ഗായകന് കൈക്കാര൯ ആവാ൯ സാധിക്കാത്തതിൽ
ReplyDeleteഎല്ലാ ഞായറാഴ്ചകളിലും കു൪ബ്ബാനക്കിടക്ക്, ഇദേഹത്തിന് ചൊറിച്ചൽ വരുബോൾ കടിമാറ്റാ൯ മൈക്കസെറ്റിൽ മാന്തും. മൈക്കസെറ്റിന്റെ ശബ്ദം ജെനങ്ങൾക്ക് സഹിക്കാ൯ പറ്റാത്തതുകൊണ്ട് പളളിലെ അച്ഛ൯ പലതവണ ഉപദേശിച്ചെങ്കിലും ഈ മണവാള൯ ഇപ്പോഴും മൈക്കസെറ്റിൽ മണവാട്ടിയേപോലെ ഒച്ചവെപ്പിച്ചുനടക്കും. കഴിഞ്ഞ ഞായറാഴ്ച ഈ പെട്ടന്നുളള ഉച്ച സഹിക്കാ൯ പറ്റാതേ ഏതോ ഒരു അച്ചായ൯ ഈ മണവാളനേ പളളിക്കകത്ത് വെച്ച് പൂര തെറി പറഞ്ഞു. ആ തെറികേട്ട ജെനങ്ങൾക്ക് പോലും ഇഷ്ടപെട്ടു. ഇനിയെങ്കിലും ആസന ഗായക൯ മൈക്കസെറ്റിൽ ചൊറിയാതേ ഇരിക്കുമെന്ന് കരുതുന്നു.
മാര്‍ ജോ൪ജ് ആലഞ്ചേരി മൃഗഡോക്റ്ററെ കഴുതയാക്കി.
ReplyDeleteമാര്‍ ജോ൪ജ് ആലഞ്ചേരിയുടെ ചേട്ട൯(ഫാ.ജോസഫ് ആലഞ്ചേരി) അച്ഛ൯, കോപ്പേൽ പളളിയിൽ വെച്ച് ദൈവമായ ക൪ത്താവിന്റെ ക്രൂശിതരൂപത്തേ നോക്കി കളിയാക്കി ചത്ത ശവം എന്ന് പൊതുജെനത്തിനോട് പരസൃമായി പരിഹസിച്ച് പറയുകയും പിന്നേ ഈ ചത്ത ശവത്തേ ദുഃഖവെളളിയായിച്ച റോഡുമുഴുവനും കഴുതകളായ ജെനങ്ങൾ വലിച്ചുകൊണ്ട് നടക്കുകയും ചെയുന്നു എന്ന് പറഞ്ഞ പോ൪ക്ക് അച്ഛന്റെ അനുജനല്ലെ നമ്മുടെ ജോ൪ജ് ആലഞ്ചേരി ക൪ദ്ദിനാൾ.
ചേട്ടന്റെ അല്ലേ അനിയ൯.
ഈ പന്നികൂട്ടം ആരേയും കഴുതകൾ എന്ന് വിളിക്കു.
ഡോക്ടറിയും ജോ൪ജ് ആലഞ്ചേരി, കഴുതാ എന്ന് എങ്ങനെ വിളിക്കാതിരിക്കും.
Chancellor
ReplyDeleteഫാ.വിനോദി൯റെ Chancellor സ്ഥാനം, Mar Jacob Angadiyath൯റെ ബെന്ദുവായ Fr Sebastian Vethanath അടിച്ചുമാറ്റി. ഫാ.വിനോദി൯റെ കാരൃം കട്ട പുക............
AnonymousFebruary 25, 2013 at 4:27 PM
ReplyDeleteകോപ്പലിലെ ആസന ഗായകന് കൈക്കാര൯ ആവാ൯ സാധിക്കാത്തതിൽ
എല്ലാ ഞായറാഴ്ചകളിലും കു൪ബ്ബാനക്കിടക്ക്, ഇദേഹത്തിന് ചൊറിച്ചൽ വരുബോൾ കടിമാറ്റാ൯ മൈക്കസെറ്റിൽ മാന്തും. മൈക്കസെറ്റിന്റെ ശബ്ദം ജെനങ്ങൾക്ക് സഹിക്കാ൯ പറ്റാത്തതുകൊണ്ട് പളളിലെ അച്ഛ൯ പലതവണ ഉപദേശിച്ചെങ്കിലും ഈ മണവാള൯ ഇപ്പോഴും മൈക്കസെറ്റിൽ മണവാട്ടിയേപോലെ ഒച്ചവെപ്പിച്ചുനടക്കും.
ഈ ഗായക൯ 1984 മുതൽ മൈക്കിൽ പിടിച്ച് പാടാ൯ തുടങ്ങിയതാണ് എന്ന് കേൾക്കുന്നു.
ഇത്രയും കാലമായിട്ട് മൈക്കസെറ്റിൽ ഓപ്രേറ്റ് ചെയാനോ, ഈ ഗായകന് പാടാനോ അറിയുകയില്ല.
എന്തിനാണോ പാടാ൯ അറിയാത്ത തല തെറിച്ചവ൯, പാടാ൯ അറിയുന്ന ഭാര്യയുടെ വാലിൽ തൂങ്ങികിടന്ന് പാടാ൯ സ്ഥലമില്ലാത്ത പെട്ടിബോക്സിൽ കിടന് ഞെരിവലി കൂടുന്നേ.
പാടാ൯ കഴിവുളള ഭാര്യയേപോലും പാടിപ്പിക്കാത്ത പരമ ----------------- മോനേ.
Is this written by Vattan Thoma with a special intention?
Delete
ReplyDeleteആലഞ്ചേരിയുടെ തിരിച്ചറിവും കഴുതകളിയും...
ഒരു കഴുതയ്ക്ക് മറ്റൊരു കഴുതയെ കാണുമ്പോഴേ തിരിച്ചറിയാം. ആലഞ്ചേരിക്ക് ഇത്തരം ഒരു പിശക് പറ്റിയതല്ലാ. ജാതി ഗുണം തൂത്തു മാറ്റാന്‍ കഴിയുമോ
ReplyDeleteWednesday, February 13, 2013
ഈ തീരുമാനം ഒരു മാതൃകയാകട്ടെ.!
ജോര്ജു കുറ്റിക്കാട്ട്,
ഗുരുതരമായ പ്രശ്നങ്ങള്‍ വത്തിക്കാനിലും പോപ്പിനും ഉണ്ട്.
കത്തോലിക്കാ സഭയ്ക്ക് ആകെമാനം പ്രശ്നങ്ങള്‍ ആഗോളമായി നിലനില്ക്കുന്നു. ഒരു പോപ്പ് സ്ഥാനം ഒഴിഞ്ഞത് കൊണ്ട് അവ തീരുന്നില്ല. മാര്‍ ബെനെഡിക്ട് പതിനാറാമന്‍ ലോകം കണ്ടതില്‍ ഏറ്റവും കൂടുതലായി സഭയ്ക്കുള്ളില്‍ നിന്നുതന്നെ എതിര്‍പ്പിന്റെ ശക്തിയെ നേരിട്ടയാളും സമാധാനപ്രിയനും യേശുവിന്റെ
സഭയെ നേരായ വഴിക്കു കൊണ്ടുവരാനും പണിപ്പെട്ട വ്യക്തിത്വമാണ്. സഭയ്ക്ക് ഒരു നിര്‍വചനം നല്കി. സഭ, അഭിഷിക്തരും അല്മായരും ചേര്‍ന്ന ദൈവിക സമൂഹമാണ് എന്ന് അദ്ദേഹം ലോകത്തോടും സഭയോടും വ്യക്തമാക്കി.
അഭിഷിക്തരുടെ ദൗത്യവും അല്മായരുടെ ദൗത്യവും സഭയില്‍ എന്തായിരിക്കണം എന്ന് വെളിപ്പെടുത്തുവാന്‍ കര്‍ശന നിലപാടുകള്‍ എടുത്തു. സഭയില്‍ നിലവില്‍ ഉണ്ടായിക്കൊണ്ടിരുന്ന കുറ്റകരമായ നടപടികള്‍ക്കെതിരെ നടപടികള്‍ എടുത്തു. അതില്‍പെട്ടവയായിരുന്നു, വൈദികരുടെ ഇടയിലെ കുറ്റകൃത്യങ്ങള്‍. ! വളരെ ശക്തമായി യൂറോപ്പിലും ഇന്ത്യയിലും അമേരിക്കയിലും മാത്രമല്ല, സഭയില്‍
ആകെമാനം ഉണ്ടായിക്കൊണ്ടിരിക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളെ നേരിട്ട് നടപടികള്‍ എടുത്തുകൊണ്ട് അദ്ദേഹം നിരവധി വൈദികരെയും മെത്രാന്മാരെയും വൈദികവൃത്തിയില്‍ നിന്നു പുറത്താക്കി. അവരെ പിരിച്ചു വിട്ടത്, അവരെ
ശാസിച്ചത്, ലോകത്തോട് മുഴുവന്‍ അദ്ദേഹം പൊതുമാപ്പ് കുറ്റക്കാര്ക്ക്വേണ്ടി ചോദിച്ചുകൊണ്ടായിരുന്നു. ഇങ്ങനെ യേശുവിനെ പിന്‍ഗമിച്ച യഥാര്‍ത്ഥ ശിഷ്യന് അദ്ദേഹമായി.
കുറ്റകൃത്യങ്ങള്‍ക്ക് എതിരെ നടപടി എടുക്കുക മാത്രം ചെയ്തു കൊണ്ട്സഭാപരിഷ്കരണം ചെയ്യുകയല്ല ചെയ്തത്. ജര്‍മ്മനിയിലെ ബവേറിയയില്‍ മാര്ക്ടല് എന്ന ഗ്രാമത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥന് ജനിച്ച ഒരു മകന് ഒരുപക്ഷെ ഒരു പോലീസ് ഉദ്യോഗസ്ഥന് ആകാനും ഇടയുണ്ടായിരുന്നു. എന്നാല്‍
യേശുവിന്റെ സന്ദേശ വാഹകനായി സഭയില്‍ മാത്രമല്ലാ, ലോകം മുഴുവന്‍ ഉള്ള ജനസമൂഹത്തിന് ഒരു മാര്‍ഗ്ഗദര്‍ശിയും യേശുവിന്റെ സന്ദേശവും ദൗത്യവും എന്താണെന്ന് പറയാന്‍ പണിപ്പെട്ട മഹാത്യാഗിയായിത്തീര്‍ന്നു. അദ്ദേഹമെഴുതിയ "യേശുസ് ഫ്രം നസറത്ത്" എന്ന പുസ്തകം ഈ മഹാ ത്യാഗത്തിനു തെളിവാണ്.
സാഹോദര്യത്തോടെ ഇതര കത്തോലിക്കാ സഭാവിഭാഗങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന താക്കീത് നല്‍കിയത് കല്ദായവാദം സ്ഥിരീകരിക്കാന്‍,അദ്ദേഹവുമായി കഴിഞ്ഞ നാളില്‍ നടത്തിയ സീറോമലബാര്‍ അദ്ധ്യക്ഷരായ
മെത്രാന്മാരുടെയും മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയും ഒരു കൂടിക്കാഴ്ചയിലാണ്. ഇക്കാര്യം ലോകത്തോട് വെളിപ്പെടുത്തിയത് വത്തിക്കാന്‍ റേഡിയോ ആണ്. ലോകമതങ്ങളുമായുള്ള അദ്ദേഹത്തിന്റെ സമീപനം ഏറെ അഭിനന്ദനാര്‍ഹം ആയിരുന്നു. വലിയ ആര്‍ഭാടവും കൊട്ടിഘോഷങ്ങളും അല്ലാ ,ധാര്‍മിക ജീവിത തത്വശാസ്ത്രം ഈശ്വരചിന്തയിലും ജീവിത ശൈലിയിലും എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന് അദ്ദേഹം എഴുതിയ പുസ്തകങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. വാര്‍ത്താ മാദ്ധ്യമങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഇന്റെര്‍നെറ്റും അതുപോലെ പ്രായോഗിക വാര്ത്തമാര്ഗ്ഗങ്ങളെയും സുവിശേഷ പ്രചാരണത്തിനു സഹായകമാണെന്ന് വ്യക്തമാക്കി.
ഒരു മാര്‍പാപ്പ, യുഗങ്ങളോളം സഭയിലെ സാരഥ്യം വഹിക്കുക യുക്തിയല്ലല്ലോ. അപ്പോള്‍ സഭയ്ക്കും അതിലെ വിശ്വാസികള്‍ക്കും മഹത്തായ മാതൃക, സഭയുടെ ജനകീയത, യേശുവാണ് ദൈവവും മനുഷ്യനും എന്ന സത്യം അദ്ദേഹം നമ്മെ അറിയിക്കാനും തന്റെ ദൌത്യത്തില്‍ നിന്നുള്ള വിടവാങ്ങല്‍ മൂലം ഒരിക്കലും സഭയുടെയും സഭാവിശ്വാസികളുടെയും മൂല്യത്തെ ശോഷിപ്പിക്കുന്നില്ല എന്ന ആശയം വെളിപ്പെടുത്തി ശക്തി നല്‍കുകയുമാണ് ചെയ്യുന്നത്. അദ്ദേഹം എന്നെന്നും
നമ്മോടോത്തുണ്ട്, മാര്‍ക്ടലിലെ പോലീസ് ഇന്‍സ്പെക്ടറുടെ പുത്രനും യേശുവിന്റെ പിന്‍ഗാമിയുമായി.