അമേരിക്കന്‍ ക്നാനായ മാതൃ സംഘടനയായ KCNNA യുടെ ആഭിമുഖ്യത്തില്‍ ചിക്കാഗോ രൂപതാസ്ഥാനത്തെക്ക് ഈ വരുന്ന ഞായറാഴ്ച നടത്തുവാനിരിക്കുന്ന പ്രകടന റാലിയുടെ ഒരുക്കങ്ങള്‍ സുഗമമായി പുരോഗമിച്ചു വരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. അന്നുച്ഛകഴിഞ്ഞു 12:30 ഓടെ അരമനയുടെ സമീപത്തുള്ള Sandburg Middle സ്കൂളിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ ചിക്കാഗോയുടെ വിവിധഭാഗത്തു നിന്നും ഷട്ടില്‍ ബസ്സുകള്‍ വഴി പ്രകടനക്കാര്‍ ഒത്തുകൂടും . 12 ചാര്‍ട്ടര്‍ ബസ്സുകള്‍ ഇതിനായി ബന്ധപ്പെട്ടവര്‍ തയ്യാറാക്കി നിറുത്തിയിട്ടുണ്ട് .
Thursday, February 28, 2013
Wednesday, February 27, 2013
ഈ തീരുമാനം ഒരു മാതൃകയാകട്ടെ.!
ജോര്ജു കുറ്റിക്കാട്ട്, ജര്‍മ്മനി
ഗുരുതരമായ പ്രശ്നങ്ങള്‍ വത്തിക്കാനിലും പോപ്പിനും ഉണ്ട്. കത്തോലിക്കാ സഭയ്ക്ക് ആകെമാനം പ്രശ്നങ്ങള്‍ ആഗോളമായി നിലനില്ക്കുന്നു. ഒരു പോപ്പ് സ്ഥാനം ഒഴിഞ്ഞത് കൊണ്ട് അവ തീരുന്നില്ല. മാര്‍ ബെനെഡിക്ട് പതിനാറാമന്‍ ലോകം കണ്ടതില്‍ ഏറ്റവും കൂടുതലായി സഭയ്ക്കുള്ളില്‍ നിന്നുതന്നെ എതിര്‍പ്പിന്റെ ശക്തിയെ നേരിട്ടയാളും സമാധാനപ്രിയനും യേശുവിന്റെസഭയെ നേരായ വഴിക്കു കൊണ്ടുവരാനും പണിപ്പെട്ട വ്യക്തിത്വമാണ്. സഭയ്ക്ക് ഒരു നിര്‍വചനം നല്കി. സഭ, അഭിഷിക്തരും അല്മായരും ചേര്‍ന്ന ദൈവിക സമൂഹമാണ് എന്ന് അദ്ദേഹം ലോകത്തോടും സഭയോടും വ്യക്തമാക്കി.
Monday, February 25, 2013
മാര്‍ ആലഞ്ചേരി മൃഗഡോക്റ്ററെ കഴുതയാക്കി
Endogamy സംബന്ധിച്ച് ക്നാനായ സമുദായത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയെപ്പറ്റിയുള്ള ചര്‍ച്ച സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട്ട് വച്ചു നടന്നു . ക്നാനായ അല്മായരെ പ്രതിനിധീകരിച്ചു KCCNA പ്രസിഡന്റ് ഡോ ഷീന്‍സ് ആകശാലയും, ക്നാനായ റീജിയനെ പ്രതിനിധീകരിച്ചു ഫാ മുത്തോലവും, കോട്ടയം രൂപത ബിഷപ്പുമാരായ മാര്‍ മൂലക്കാട്ടും മാര്‍ പണ്ടാരശ്ശേരിയുമാണ് സഭാ തലവന്‍ മാര്‍ ആലഞ്ചേരിയുമായി കൂടിക്കാഴ്ച്ച നടത്തിയത് .
കൂടിക്കാഴ്ച്ച വന്‍ വിജയമായിരുന്നു എന്നാണു വേള്‍ഡ് ക്നാ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വിലയിരുത്തുന്നതു. ഡോ ഷീന്സിനെ, ഗോലിയാത്തിനെ തോല്‍പ്പിച്ച ദാവീദായിട്ടും, ക്നാനായ സമുദായത്തിന്റെ രക്ഷകനായിട്ടും, ഒരു അഭിനവ ക്നായി ത്തോമ്മനായിട്ടുപോലും പ്രസ്തുത മാധ്യമങ്ങള്‍ പുകള്ത്തി കണ്ടു .
യഥാര്‍ത്ഥ സത്യം ഡോ ഷീന്സിനൊ ക്നാനായാക്കാര്ക്കോ മനസ്സിലായിട്ടുണ്ടോ എന്ന് ഞങ്ങള്‍ സംശയിക്കുന്നു .
ഒന്നര മണിക്കൂര്‍ നേരത്തെ ചര്‍ച്ചക്കൊടുവില്‍ ഡോ ഷീന്‍സ് എന്ന മൃഗഡോക്റ്ററെ ഡോ ആലഞ്ചേരി ഒരു മരക്കഴുതയാക്കി എന്നതാണ് സത്യം .
എങ്ങനെ ആലഞ്ചേരി അദ്ദേഹത്തെ മരക്കഴുതയാക്കി? വിശദമായ നിരൂപണം ഉടനെ .
കൂടിക്കാഴ്ച്ച വന്‍ വിജയമായിരുന്നു എന്നാണു വേള്‍ഡ് ക്നാ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വിലയിരുത്തുന്നതു. ഡോ ഷീന്സിനെ, ഗോലിയാത്തിനെ തോല്‍പ്പിച്ച ദാവീദായിട്ടും, ക്നാനായ സമുദായത്തിന്റെ രക്ഷകനായിട്ടും, ഒരു അഭിനവ ക്നായി ത്തോമ്മനായിട്ടുപോലും പ്രസ്തുത മാധ്യമങ്ങള്‍ പുകള്ത്തി കണ്ടു .
യഥാര്‍ത്ഥ സത്യം ഡോ ഷീന്സിനൊ ക്നാനായാക്കാര്ക്കോ മനസ്സിലായിട്ടുണ്ടോ എന്ന് ഞങ്ങള്‍ സംശയിക്കുന്നു .
ഒന്നര മണിക്കൂര്‍ നേരത്തെ ചര്‍ച്ചക്കൊടുവില്‍ ഡോ ഷീന്‍സ് എന്ന മൃഗഡോക്റ്ററെ ഡോ ആലഞ്ചേരി ഒരു മരക്കഴുതയാക്കി എന്നതാണ് സത്യം .
എങ്ങനെ ആലഞ്ചേരി അദ്ദേഹത്തെ മരക്കഴുതയാക്കി? വിശദമായ നിരൂപണം ഉടനെ .
Sunday, February 24, 2013
DNA ടെസ്റ്റ് നടത്തേണ്ടത് മാര്‍ അങ്ങാടിയത്തിന്റെ
ഗോളടിക്കാന്‍ പറ്റാതെ വരുമ്പോള്‍ ഗോള്‍ പോസ്റ്റ് മാറ്റി നാട്ടുക: ഇതാണ് മാര്‍ അങ്ങാടിയത്തിന്റെ ശൈലി . രൂപതയിലെ വിവിധ ഇടവകകളില്‍ നടന്ന കൌണ്‍സില്‍ തിരഞ്ഞെടുപ്പ് തന്നെ എടുക്കുക . "തിരഞ്ഞെടുപ്പ്" എന്നതിനെ വിശേഷിപ്പിച്ചാല്‍ അത് ജനാധിപത്യ പ്രക്രിയെ അധിക്ഷേപിക്കുകയായിരിക്കും .
Friday, February 22, 2013
ഡോ ഷീന്‍സ്: അതെ പിതാവേ, അല്ല പിതാവേ, എസ് പിതാവേ
അമേരിക്കന്‍ ക്നാനായ സമൂഹത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഈ ഇരുപത്തിയാറാം തീയതി സീറോ മലബാര്‍ സഭാസ്ഥാനത്തു മാര്‍ ആലഞ്ചേരി വിളിച്ചു കൂട്ടിയിരിക്കുന്ന മീറ്റിംഗ് സഭാധികാരികളുടെ തട്ടിപ്പിന്റെ മറ്റൊരു ഭാഗമാണ്. പ്രശങ്ങള്‍ക്ക് പരിഹാരം കാണുകയല്ല, പ്രത്യുത മാര്‍ച്ച് മൂന്നിന് നടക്കാനിരിക്കുന്ന അരമന മാര്‍ച്ചില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുക: ഇത് മാത്രമാണ് ഈ മീറ്റിങ്ങിനു പിന്നിലുള്ള ഗൂഡോദ്ദേശം. മഹാവേന്ദ്രന്മാരായ നമ്മുടെ സഭാധികാരികള്‍ തന്ത്രപൂര്‍വ്വം ഒരുക്കിയിരിക്കുന്ന കെണി കുഴിയിലേക്ക് കണ്ണുമടച്ചു എടുത്ത് ചാടുകയാണ് KCCNA പ്രസിഡന്റ് ഡോ. ഷീന്‍സ് ആകശാലയില്‍. ഇതു ആത്മഹത്യയാണ്
Thursday, February 21, 2013
പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് ബിഷപ്പും അദ്ദേഹത്തിന്റെ ഗൂണ്ടാകളും
ചിക്കാഗോ രൂപതയുടെ കീഴിലുള്ള ഇടവകകളിലും മിഷനുകളിലും ഈയിടെ നടന്ന പാരിഷ് കൌണ്‍സില്‍ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുവാന്‍ ബിഷപ്പ് അങ്ങാടിയത്ത് സര്‍വ കളികളും കളിച്ചു എന്നതാണ് സത്യം. തുറന്നതും സ്വതന്ത്രവുമായ ഇലെക്ഷന് പകരം നറുക്കെടുപ്പിലൂടെയും നോമിനേഷനില്ക്കൂടിയും സ്വന്തം ആളുകളെ തിരുകിക്കയറ്റുകയാണ് അദ്ദേഹം ചെയ്തതു.
ഇത്രയൊക്കെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ബിഷപ്പിന്റെ ശിങ്കിടികള്‍ക്ക് ഒരിടത്തും ഭൂരിപക്ഷം പിടിച്ചടക്കാന്‍ പറ്റിയില്ല എന്നതാണ് സത്യം. ലോകം മുഴുവന്‍ ഉറ്റു നോക്കിക്കൊണ്ടിരുന്ന കൊപ്പേല്‍ പള്ളിയില്‍ പോലും ബിഷപ്പിന് രക്ഷ കിട്ടിയില്ല. അവിടെ നാല് കൈക്കാരന്മാരില് മൂന്നു പേരും കല്‍ദായ വിരുദ്ധരാണ് എന്നാണു അറിവ് .
സ്വന്തം നിലയും വിലയും കളഞ്ഞു എന്തിനീ മെത്രാന് ഇതുപോലുള്ള മൂന്നാം തരം രാഷ്ട്രീയം കളിക്കുന്നു എന്ന് മനസ്സിലാകുന്നില്ല. ജനക്ഷേമം ആണ് ബിഷപ്പിന്റെ താല്പര്യമെങ്കില് സ്വന്തം പ്രതിനിധികളെ തിരഞ്ഞെടുക്കുവാന്‍ എന്തുകൊണ്ട് അദ്ദേഹം പൊതുജനങ്ങളെ അനുവദിക്കുന്നില്ല. തനിക്കു വേണ്ടപ്പെട്ടവരെ വളഞ്ഞ വഴിക്ക് പാരിഷ് കൌന്സിലുകളില് തള്ളിക്കയട്ടുന്നതിനു പിറകിലുള്ള ദുരുദ്ദേശം ആര്‍ക്കും മനസ്സിലാക്കാം.
കൊപ്പെളിലെ പ്രശ്നങ്ങള്‍ക്ക് ഈ അടുത്ത കാലത്തൊന്നും അറുതി വരുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല . അവിടെ ശാശ്വത സമാധാനം സംജാതമാകണമെന്നു ള്ള ആഗ്രഹം രൂപതാധിക്രുതര്ക്ക് ഉണ്ടെന്നും ഞങ്ങള്‍ക്ക് തോന്നുന്നില്ല. . കൊപ്പെളില്‍ എന്നും പ്രശനം സ്രിഷിടിച്ച് ബ്ലോഗുകളുടെയും ജനങ്ങളുടെയും ശ്രദ്ധ അവിടെ കേന്ദ്രീകരിച്ചുകൊണ്ട് മറ്റിടങ്ങളിലെല്ലാം ജനവിരുദ്ധ-വിശ്വാസ വിരുദ്ധ -സഭാ വിരുദ്ധ നടപടികള്‍ തുടരാനാണ് ബിഷപ്പിന്റെ പദ്ധതി . ഫാ ജോണ്‍സ്റ്റി ക്ക് സുഗമമായ രീതിയില്‍ ഇടവക ഭരിച്ചു കൊണ്ടുപോകുവാനുള്ള കാലാവസ്ഥ ബിഷപ്പും അദ്ദേഹത്തിന്റെ കിങ്കരന്മാരും കൂടി കൊപ്പെളില്‍ ഉണ്ടാക്കില്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു .
ഇത്രയൊക്കെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ബിഷപ്പിന്റെ ശിങ്കിടികള്‍ക്ക് ഒരിടത്തും ഭൂരിപക്ഷം പിടിച്ചടക്കാന്‍ പറ്റിയില്ല എന്നതാണ് സത്യം. ലോകം മുഴുവന്‍ ഉറ്റു നോക്കിക്കൊണ്ടിരുന്ന കൊപ്പേല്‍ പള്ളിയില്‍ പോലും ബിഷപ്പിന് രക്ഷ കിട്ടിയില്ല. അവിടെ നാല് കൈക്കാരന്മാരില് മൂന്നു പേരും കല്‍ദായ വിരുദ്ധരാണ് എന്നാണു അറിവ് .
സ്വന്തം നിലയും വിലയും കളഞ്ഞു എന്തിനീ മെത്രാന് ഇതുപോലുള്ള മൂന്നാം തരം രാഷ്ട്രീയം കളിക്കുന്നു എന്ന് മനസ്സിലാകുന്നില്ല. ജനക്ഷേമം ആണ് ബിഷപ്പിന്റെ താല്പര്യമെങ്കില് സ്വന്തം പ്രതിനിധികളെ തിരഞ്ഞെടുക്കുവാന്‍ എന്തുകൊണ്ട് അദ്ദേഹം പൊതുജനങ്ങളെ അനുവദിക്കുന്നില്ല. തനിക്കു വേണ്ടപ്പെട്ടവരെ വളഞ്ഞ വഴിക്ക് പാരിഷ് കൌന്സിലുകളില് തള്ളിക്കയട്ടുന്നതിനു പിറകിലുള്ള ദുരുദ്ദേശം ആര്‍ക്കും മനസ്സിലാക്കാം.
കൊപ്പെളിലെ പ്രശ്നങ്ങള്‍ക്ക് ഈ അടുത്ത കാലത്തൊന്നും അറുതി വരുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല . അവിടെ ശാശ്വത സമാധാനം സംജാതമാകണമെന്നു ള്ള ആഗ്രഹം രൂപതാധിക്രുതര്ക്ക് ഉണ്ടെന്നും ഞങ്ങള്‍ക്ക് തോന്നുന്നില്ല. . കൊപ്പെളില്‍ എന്നും പ്രശനം സ്രിഷിടിച്ച് ബ്ലോഗുകളുടെയും ജനങ്ങളുടെയും ശ്രദ്ധ അവിടെ കേന്ദ്രീകരിച്ചുകൊണ്ട് മറ്റിടങ്ങളിലെല്ലാം ജനവിരുദ്ധ-വിശ്വാസ വിരുദ്ധ -സഭാ വിരുദ്ധ നടപടികള്‍ തുടരാനാണ് ബിഷപ്പിന്റെ പദ്ധതി . ഫാ ജോണ്‍സ്റ്റി ക്ക് സുഗമമായ രീതിയില്‍ ഇടവക ഭരിച്ചു കൊണ്ടുപോകുവാനുള്ള കാലാവസ്ഥ ബിഷപ്പും അദ്ദേഹത്തിന്റെ കിങ്കരന്മാരും കൂടി കൊപ്പെളില്‍ ഉണ്ടാക്കില്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു .
Wednesday, February 20, 2013
A 'good' priest's lurid fall — to suspected meth dealer
From the time he joined the priesthood three decades ago, he seemed destined to become a star. As a confidant to two bishops and then as the erudite and clubbable pastor of two churches, Msgr. Kevin Wallin was a towering figure in the Roman Catholic Church in southwestern Connecticut.
But then about two years ago troubling questions began to be whispered. He acted odd. He was thinner. He walked stooped over. He was absent. Was he sick? Or dying? And then the spicy talk about suspicious men trooping in and out of the rectory.
ക്നാനായ മക്കള്‍ ചിക്കാഗോ അരമനയിലേക്കു പ്രതിഷേധറാലിക്കൊരുങ്ങുന്നു
ക്നാനായ സമുദായത്തിന്റെ ദേശീയ സംഘടനയായ KCCNA യുടെ നേതൃത്ത്വത്തില്‍ ചിക്കാഗോ രൂപത മെത്രാന് മാര്‍ അങ്ങാടിയത്തിന്റെ അരമനയിലേക്കു നടത്താനിരിക്കുന്ന പ്രതിഷേധ ജാഥയുടെ ഒരുക്കങ്ങള്‍ തകൃതിയായി പുരോഗമിക്കുന്നതായി world kna, chikago kna എന്നീ ബ്ലോഗുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് മൂന്നിന് നടക്കാനിരിക്കുന്ന പ്രസ്തുത റാലിയില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.
അരമന സ്ഥിതി ചെയ്യുന്നത് residential area ആയതിനാല്‍ പ്രകടനത്തിന് അനുവാദം നിഷേധിക്കപ്പെടുമെന്നു തല്‍പ്പരകക്ഷികള്‍ ചില ഗുണ്ടുകള്‍ ഇറക്കിയിരുന്നു. എന്നാല്‍ പ്രകടനം നടത്തുവാന്‍ സ്ഥലം പോലീസ് വകുപ്പില്‍ നിന്നും അനുമതി ലഭിച്ചതോടെ അത് ചീറ്റിപ്പോയി. KCCNA റിജിയണല്‍ വൈസ് പ്രസിഡണ്ട് ഷിജു ചിറയത്തില്‍,. കെ. സി. എസ് . പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം, മുന്‍ കെ സി എസ് പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍, കെ സി എസ് ഫിനാന്‍സ് ചെയര്മാന് ജയ്മോന് നന്ദികാട്ട് എന്നിവര്‍ ബന്ധപ്പെട്ട അധികാരികളുമായി നടത്തിയ ഒന്നര മണിക്കൂര്‍ നേരത്തെ ചര്‍ച്ചയില്‍ പ്രകടനത്തിനുള്ള അനുമതി നല്കപ്പെടുകയായിരുന്നു.
പ്രകടനത്തിന് അനുമതി ലഭിച്ചതോടെ വിഭ്രാന്തിയിലാണ് അരമന നിവാസികള്‍. ബിഷപ്പ് അങ്ങാടിയത്ത് അന്നേ ദിവസത്തിനു മുമ്പ് തന്നെ മുങ്ങുമെന്നാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ ഞങ്ങളോട് പറഞ്ഞത് . ബിഷപ്പ് മുങ്ങും എന്ന ചുറ്റുപാടില്‍ ചാന്‍സലര്‍ വേത്താനവും, VG തുണ്ടത്തിലും, വിനോദിനിയും അഭയ കേന്ദ്രങ്ങള്‍ അന്ന്വേഷിച്ചുകൊണ്ടിരിക്കുന്നു .
അരമന സ്ഥിതി ചെയ്യുന്നത് residential area ആയതിനാല്‍ പ്രകടനത്തിന് അനുവാദം നിഷേധിക്കപ്പെടുമെന്നു തല്‍പ്പരകക്ഷികള്‍ ചില ഗുണ്ടുകള്‍ ഇറക്കിയിരുന്നു. എന്നാല്‍ പ്രകടനം നടത്തുവാന്‍ സ്ഥലം പോലീസ് വകുപ്പില്‍ നിന്നും അനുമതി ലഭിച്ചതോടെ അത് ചീറ്റിപ്പോയി. KCCNA റിജിയണല്‍ വൈസ് പ്രസിഡണ്ട് ഷിജു ചിറയത്തില്‍,. കെ. സി. എസ് . പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം, മുന്‍ കെ സി എസ് പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍, കെ സി എസ് ഫിനാന്‍സ് ചെയര്മാന് ജയ്മോന് നന്ദികാട്ട് എന്നിവര്‍ ബന്ധപ്പെട്ട അധികാരികളുമായി നടത്തിയ ഒന്നര മണിക്കൂര്‍ നേരത്തെ ചര്‍ച്ചയില്‍ പ്രകടനത്തിനുള്ള അനുമതി നല്കപ്പെടുകയായിരുന്നു.
പ്രകടനത്തിന് അനുമതി ലഭിച്ചതോടെ വിഭ്രാന്തിയിലാണ് അരമന നിവാസികള്‍. ബിഷപ്പ് അങ്ങാടിയത്ത് അന്നേ ദിവസത്തിനു മുമ്പ് തന്നെ മുങ്ങുമെന്നാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ ഞങ്ങളോട് പറഞ്ഞത് . ബിഷപ്പ് മുങ്ങും എന്ന ചുറ്റുപാടില്‍ ചാന്‍സലര്‍ വേത്താനവും, VG തുണ്ടത്തിലും, വിനോദിനിയും അഭയ കേന്ദ്രങ്ങള്‍ അന്ന്വേഷിച്ചുകൊണ്ടിരിക്കുന്നു .
Monday, February 18, 2013
കൊപ്പേല്‍ ഇടവക വളര്‍ച്ചയുടെ പാതയില്‍
ചിക്കാഗോ രൂപതാ ബിഷപ്പിനെ നിരാശനാക്കിക്കൊണ്ട് കൊപ്പേല്‍ ഇടവക ധ്രുതമായ് വളരുന്നു. കല്‍ദായ ഗ്രൂപ്പിന്റെ ഷോ കേസ് ആയ ഗാര് ലാന്‍ഡ് പള്ളിയില്‍ നിന്നും അംഗങ്ങള്‍ ആഴ്ച തോറും പൊഴിയുന്നതിനു സമാനമായി ആണ് കൊപ്പെലിന്റെ വളര്‍ച്ച.
മുന്നൂറോളം കുടുംബങ്ങള്‍ക്ക് ഉതകുന്ന ഒന്നായിരുന്നു കൊപ്പേല്‍ പള്ളി. എന്നാല്‍ കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കകം അംഗസംഘ്യയില്‍ ഗണ്യമായ വര്‍ധനയാണ് അവിടെ ഉണ്ടായത്. ഈ പ്രവണത വരും വര്‍ഷങ്ങളിലും തുടരും എന്നാണു വിലയിരുത്തല്‍.
ഈ പശ്ചാത്തലത്തില്‍ എന്ത് ചെയ്യണം എന്നുള്ളതിനെപ്പറ്റി പല ആശയങ്ങളും കഴിഞ്ഞ പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇപ്പോള്‍ നിലവിലുള്ള പള്ളിക്കെട്ടിടം ഇടിച്ച് നിരത്തി പുതിയതൊന്നു പണിയുകയോ അല്ലെങ്കില്‍ വലിയ ഒന്ന് പുതുതായി വാങ്ങുകയോ ചെയ്യുക എന്ന് ഒരു ന്യൂന പക്ഷം വാശി പിടിച്ചു. എന്നാല്‍ ബിഷപ്പ് അങ്ങാടിയത്തും വികാരിയും അംഗീകരിച്ച, നിലവിലുള്ള പള്ളിയുടെ ഭിത്തി പൊളിച്ചു വിസ്ത്രിതി കൂട്ടുക എന്ന ആശയം ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയാണ് ചെയ്തത്. ബിഷപ്പിന്റെ ആശയത്തിനെതിരെ കൈപൊക്കിയവര്‍ അദ്ദേഹത്തിന്റെ പക്ഷക്കാരായ കല്‍ദായ വാദികള്‍ തന്നെയായിരുന്നു എന്നത് ഒരു വിരോധാഭാസം തന്നെയായിരുന്നു. നിലവിലുള്ള പള്ളിക്ക് വലുപ്പം കൂട്ടുമ്പോള്‍ ക്രൂശിത രൂപം സ്ഥാപിച്ചിട്ടുള്ള അള്‍ത്താരയില്‍ മാറ്റങ്ങള്‍ ഒന്നും വരില്ല എന്നതാണ് ബിഷപ്പിനെതിരെ കൈപൊക്കുവാന്‍ അവരെ പ്രേരിപ്പിച്ചത് എന്ന് വേണം മനസ്സിലാക്കുവാന്‍.
മുന്നൂറോളം കുടുംബങ്ങള്‍ക്ക് ഉതകുന്ന ഒന്നായിരുന്നു കൊപ്പേല്‍ പള്ളി. എന്നാല്‍ കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കകം അംഗസംഘ്യയില്‍ ഗണ്യമായ വര്‍ധനയാണ് അവിടെ ഉണ്ടായത്. ഈ പ്രവണത വരും വര്‍ഷങ്ങളിലും തുടരും എന്നാണു വിലയിരുത്തല്‍.
ഈ പശ്ചാത്തലത്തില്‍ എന്ത് ചെയ്യണം എന്നുള്ളതിനെപ്പറ്റി പല ആശയങ്ങളും കഴിഞ്ഞ പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇപ്പോള്‍ നിലവിലുള്ള പള്ളിക്കെട്ടിടം ഇടിച്ച് നിരത്തി പുതിയതൊന്നു പണിയുകയോ അല്ലെങ്കില്‍ വലിയ ഒന്ന് പുതുതായി വാങ്ങുകയോ ചെയ്യുക എന്ന് ഒരു ന്യൂന പക്ഷം വാശി പിടിച്ചു. എന്നാല്‍ ബിഷപ്പ് അങ്ങാടിയത്തും വികാരിയും അംഗീകരിച്ച, നിലവിലുള്ള പള്ളിയുടെ ഭിത്തി പൊളിച്ചു വിസ്ത്രിതി കൂട്ടുക എന്ന ആശയം ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയാണ് ചെയ്തത്. ബിഷപ്പിന്റെ ആശയത്തിനെതിരെ കൈപൊക്കിയവര്‍ അദ്ദേഹത്തിന്റെ പക്ഷക്കാരായ കല്‍ദായ വാദികള്‍ തന്നെയായിരുന്നു എന്നത് ഒരു വിരോധാഭാസം തന്നെയായിരുന്നു. നിലവിലുള്ള പള്ളിക്ക് വലുപ്പം കൂട്ടുമ്പോള്‍ ക്രൂശിത രൂപം സ്ഥാപിച്ചിട്ടുള്ള അള്‍ത്താരയില്‍ മാറ്റങ്ങള്‍ ഒന്നും വരില്ല എന്നതാണ് ബിഷപ്പിനെതിരെ കൈപൊക്കുവാന്‍ അവരെ പ്രേരിപ്പിച്ചത് എന്ന് വേണം മനസ്സിലാക്കുവാന്‍.
Saturday, February 16, 2013
“കച്ചോടം പൊട്ടിയപ്പം വട്ടായിപ്പോയി...”
കടപ്പാട്: worldkna.blogspot.com


അണലിയും കരിമൂര്ഖനും പോയിട്ട് നീര്‍ക്കോലി പോലുമില്ലാത്ത ലോകത്താണ് അമേരിക്കന്‍ വിശാസികള്‍ ജീവിക്കുന്നതെങ്കിലും അവരുടെ ചുറ്റിനും ഓലപാമ്പുളുടെ കൂമ്പാരമാണ്. ഞങ്ങളോട് കളിച്ചാല്‍, അപകടമരണം, കുട്ടികളുടെ ഭാവി, സാമ്പത്തികതകര്‍ച്ച, ദാമ്പത്യഭദ്രത.... എന്തെല്ലാമാണ്!
അയ്യോ, ഒരു വെറും നിസ്സാരം കത്തനാര് വിചാരിച്ചാല്‍ ഇത്രയുമൊക്കെ നടക്കുമെങ്കില്‍ ഒരു മെത്രാനോ കര്‍ദിനാളോ വിചാരിച്ചാല്‍ എന്തൊക്കെ നടക്കും! അല്ല, ശപിക്കാന്‍ മാത്രമാണോ ഇവരുടെ കഴിവ്? അനുഗ്രഹിക്കാനുംകൂടി കഴിയുമായിരുന്നെങ്കില്‍ എന്തായിരുന്നേനെ ഈ ലോകത്തിന്റെ ഗതി. “നിരുപായ, നിസ്സഹായ, വിവശ, വികല, കൃശഗാത്ര”രായി കഴിയുന്ന എത്രപേര്‍ രക്ഷപ്പെട്ടേനെ!
അവര്‍ വിധവയുടെ ചില്ലിക്കാശ് മാത്രമല്ല, വിധവയെയും വിഴുങ്ങും!
കേരള കൌമുദിയില്‍ നിന്നും
വിധവയുടെ വീട്ടിലെത്തിയ ഫാദറെ നാട്ടുകാർ പൊക്കി
വിധവയുടെ വീട്ടിലെത്തിയ ഫാദറെ നാട്ടുകാർ പൊക്കി
വെള്ളറട: വിധവയുടെ വീട്ടിൽ ഇടയ്ക്കിടെ വരാറുള്ള ഫാദറെ നാട്ടുകാർ കാത്തിരുന്ന് പിടികൂടി പെരുമാറിയ ശേഷം പൊലീസിലേല്പിച്ചു. പരാതി നൽകാൻ ആരും മുന്നോട്ട് വരാത്തതിനാൽപൊലീസ് പള്ളീലച്ചനെ വിട്ടയച്ചു.
Friday, February 15, 2013
അമേരിക്കന്‍ ക്നാനായ സമൂഹം പ്രക്ഷോഭണത്തിലേക്ക്
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്കന്‍ സീറോ മലബാര്‍ സഭയിലെ അല്മായ വിപ്ലവകാരികളുടെ അനൌദ്യോഗിക ജിഹ്വയായിരുന്ന സീറോ മലബാര്‍ വോയ്സ് എന്ന ബ്ലോഗ്, തല്‍ക്കാലത്തേക്ക് എന്ന് വിചാരിക്കട്ടെ, പ്രവര്‍ത്തനം നിറുത്തി വച്ചിരിക്കുന്നതായി കാണുന്നു. പുരോഗമന ചിന്തക്കാരായ അല്മായര്ക്കിടയില് ഇത് വലിയൊരു ചിന്താക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനു തല്ക്കാലത്തെക്കെങ്കിലും ഒരു വിരാമമിടുക എന്ന ഏക ഉദ്ദേശത്തോടെ സീറോ മലബാര്‍ ലെയ്റ്റി വോയ്സ് എന്ന പേരില്‍ ഈ ബ്ലോഗിന് തുടക്കമിട്ട് സഹൃദയരായ അമേരിക്കന്‍ വിശ്വാസികള്‍ക് മുമ്പില്‍ ഞങ്ങള്‍ സമര്‍പ്പിക്കുകയാണ്.
Subscribe to:
Posts (Atom)